പരിണാമ വാദികളുടെ തട്ടിപ്പുകൾ
-------------------------------------------------------
പരിണാമവാദികൾക്ക് ഫോർമ്മുലകളാൽ നിറക്കപ്പെട്ട പുസ്തകങ്ങൾ എത്ര വേണമെങ്കിലും എഴുതുവാൻ സാധിച്ചേക്കും, വ്യാജ ഫോസിലുകൾ എത്ര വേണമെങ്കിലും നിർ മിക്കാൻ കഴിഞ്ഞേക്കും, സൃഷ്ടിക്കുള്ള് ശാത്രീയമായ തെളിവുകൾക്കെതിരെ അഭിപതനം നടത്താൻ അവർക്ക് കഴിഞ്ഞേക്കും, പരിഹാസ്യമായ കിനാവുകളിൽ മെനഞ്ഞ ചിത്രീകരണങ്ങൾ ഉപയോഗപ്പെടുത്തി മേളകളിലും മറ്റും പരിണാമത്തിനുള്ള തെളിവുകളായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
എന്നാൽ ഇവയ്ക്കൊന്നും തന്നെ പരിണാമവാദികളുടെ അടിസ്ഥാന പരാജയത്തെ മറച്ചുവെക്കാനാവില്ല.
എന്തുകൊണ്ടെന്നാൽ ഒരൊറ്റ പ്രോട്ടീൻ തന്നെ അതിന്റെ നിലനിൽപ്പിലേക്ക് വന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ പരിണാമവാദികൾക്ക് കഴിയുകയില്ല. ജീവ ജാലങ്ങളുടെ പ്രാഥമിക ഘടനയായ പ്രോട്ടീനുകൾ സ്വയം അതിന്റെ നിലനിൽപ്പിലേക്ക് വരുവാനുള്ള സംഭവ്യത പൂജ്യമാണ്. എന്തെന്നാൽ നൂറിൽ പരം പ്രോട്ടീനുകൾ അവിടെ ലഭ്യമായിരിക്കേണ്ടത് പ്രൊട്ടീൻ നിർമാണത്തിൽ നിർബന്ധമായ ഒരു കാര്യമാണ്. ഈ തേജോമയമായ രൂപഘടനയുടെ അഭ്യധിക വിവരണങ്ങളിലേക്ക് നാം കടക്കേണ്ടതില്ല. മറ്റു പ്രോട്ടീനുകളുടെ അഭാവത്തിൽ ഒരു കേവല പ്രോട്ടീനിന് തനിയെ രൂപപ്പെടാനാവില്ല എന്ന യാഥാർത്ഥ്യം പരിണാമവാദത്തെ തകർത്തെറിയാൻ പോന്നതാണ്. ഒരു കേവല പ്രോട്ടീനു മുമ്പിൽ പരിണാമവാദികൾ അനുഭവിക്കുന്ന പരാജയം ഇതിനും എത്രയോ അധികമാണ്.
ഇത് കൂടാതെ:
- ഒരു കേവല പ്രോട്ടീൻ രൂപാന്തരപ്പെടുന്നതിന് ഡി.എൻ.എ യുടെ സാന്നിധ്യം അത്യന്താപേക്ഷികമാണ്.
- പ്രോട്ടീനിന്റെ സാന്നിധ്യമില്ലാതെ ഡി.എൻ.എ ക്ക് രൂപാന്തരപ്പെടുവാൻ കഴിയുകയില്ല.
- ഡി.എൻ.എ യുടെ സാന്നിധ്യമില്ലാതെ പ്രോട്ടീന് രൂപാന്തരപ്പെടാൻ കഴിയുകയില്ല.
- പ്രോട്ടിന്റെ അഭാവത്തിൽ മറ്റൊരു പ്രോട്ടീന് രൂപം കൊള്ളാൻ അസാധ്യമാണ്.
- ഒരു പ്രത്യേക പ്രോട്ടീന്റെ നിർമ്മാണത്തിൽ പങ്കു വഹിക്കുന്ന മറ്റൊരു പ്രോട്ടീന്റെ അഭാവത്തിൽ പ്രോട്ടീൻ രൂപഘടന അസാധ്യമാണ്.
- റൈബോസോമുകളില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- ആർ. എൻ. എ ഇല്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- എ.ട്ടി.പി ഇല്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- എ.ട്ടി.പി നിർമ്മിക്കാനുള്ള മൈറ്റോകോണ്ട്രിയകളില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- കോശ അണുകേന്ദ്രമില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- കോശദ്രവ്യമില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- ഏതെങ്കുലുമൊരു കേവല കോശാംഗങ്ങളുടെ അഭാവത്തിൽ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- എല്ലാ കോശാംഗങ്ങളുടെ നിലനിൽപ്പിനും പ്രവർത്തനങ്ങൾക്കും പ്രോട്ടീനിന്റെ സാന്നിധ്യം അത്യന്താപേക്ഷികമാണ്.
- ഈ കോശാംഗങ്ങളില്ലാതെ പ്രോട്ടീന് നിലനിൽക്കാനാവില്ല.
ലളിതമായി പറഞ്ഞാൽ,
ഒരൊറ്റ പ്രോട്ടീൻ നിർമ്മിതമാകണമെങ്കിൽ, കോശം മുഴുവനും നില നിൽക്കേണ്ടത് അത്യാവശ്യമാണ്. ഈ കോശം നാമിന്ന് കാണുന്ന എല്ലാ തരം സങ്കീർണ്ണതകളോടും കൂടി നില നിൽക്കുന്നു. എന്നാൽ ഇതിൽ ഒരു ചെറിയ ഭാഗം മാത്രമേ ശാസ്ത്രത്തിന് ഗ്രഹിക്കാൻ കഴിഞ്ഞിട്ടുള്ളൂ.!!!
ഈ യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ പകച്ച പരിണാമവാദികൾ പിടിച്ച് നിൽക്കുവാൻ പുതിയ കെട്ടുകഥകൾ മുമ്പോട്ട് വെക്കുവാൻ നിർബന്ധിതരായി. ഇതിൽ പെട്ട ഒന്നാണ് റിച്ചാർഡ് ഡോക്കിൻസും മറ്റു പരിണാമവാദികളും മുമ്പോട്ട് വെച്ച " പരപ്രേരണയില്ലാതെ പകർപ്പെടുക്കുന്ന തന്മാത്ര". എന്നാൽ ഇത് അങ്ങേയറ്റം പരിഹാസ്യം ഉളവാക്കുന്നതും പൂർണ്ണമായും കബളിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതുമാണ്.
മനുഷ്യ കോശങ്ങളിലുള്ള ഒരു തന്മാത്രക്കും മറ്റൊരു തന്മാത്രയുടെ സഹായമില്ലാതെ പരപ്രേരണയില്ലാത്ത പകർപ്പെടുപ്പ് നടത്തുവാനുള്ള കഴിവില്ല. നാം മുമ്പ് കണ്ടതനുസരിച്ച്, പരിണാമ സിദ്ധാന്തം അതിന്റെ തുടക്കത്തിൽ നിന്നു തന്നെ വൻ പരാജയം ഏറ്റുവാങ്ങിയുട്ടുണ്ട്. ഒരു കേവല പ്രോട്ടീന്റെ മുന്നിൽ നിസ്സഹായരായി മാറിയ പരിണാമവാദികൾ ഭൂമിയിലെ ജീവവൈവിധ്യത്തിന്റെ വിഷയത്തിൽ മനുഷ്യസമൂഹത്തെ കബളിപ്പിക്കുന്നത് പരിണാമ ചതിയുടെ അളവുകോലിന്റെ ഒരു ദൃഷ്ടാന്തമാണ്.
2 . 350 ദശലക്ഷം ഫോസ്സിലുകൾക്ക് മുമ്പിലും പരിണാമവാദം തകർന്നടിയുന്നു.
( Evolution Has Collapsed in the Face of 350 Million Fossils )
ഫോസ്സിലുകളുടെ കാര്യത്തിലും പരിണാമവാദികൾ കൃത്രിമത്വം കോണ്ടുവരുന്നു. ആളുകളുടെ കണ്മുന്നിൽ ചതിയുടെ ചമയം തീർക്കുന്ന അവർ തന്നെ നിർമ്മിച്ച തെറ്റായ ഇടൽക്കണ്ണി ജീവജാലങ്ങളും തെറ്റായ മോഡലുകളും ചിത്രീകരണങ്ങളും മറ്റും കൊണ്ട് നിബിഡമാകുന്നു. ആളുകളെ അവരുടെ തത്വങ്ങളിലേക്ക് പാകപ്പെടുത്തുവാൻ ഈ തെറ്റിൽ മുഖരിതമായ ഉപാധികളെ ഇവർ ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഒരു പരിണാമവാദിക്കും ഇതേ വരേ ഒരു ഫോസ്സിൽ ഉയർത്തിപ്പിടിച്ച് "ഇതാ പരിണാമവാദത്തിനുള്ള തെളിവ്" എന്ന് പറയുവാൻ സാധിച്ചിട്ടില്ല. ഇടക്കണ്ണി ജീവജാലങ്ങൾ എന്നത് സങ്കൽപ്പം മാത്രമാണ്. വർഷങ്ങളായി പരിണാമ മിഥ്യകൾക്ക് വിധേയമായവർക്ക് ഇതൊരു ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. പരിണാമവാദ പ്രസ
-------------------------------------------------------
പരിണാമവാദികൾക്ക് ഫോർമ്മുലകളാൽ നിറക്കപ്പെട്ട പുസ്തകങ്ങൾ എത്ര വേണമെങ്കിലും എഴുതുവാൻ സാധിച്ചേക്കും, വ്യാജ ഫോസിലുകൾ എത്ര വേണമെങ്കിലും നിർ മിക്കാൻ കഴിഞ്ഞേക്കും, സൃഷ്ടിക്കുള്ള് ശാത്രീയമായ തെളിവുകൾക്കെതിരെ അഭിപതനം നടത്താൻ അവർക്ക് കഴിഞ്ഞേക്കും, പരിഹാസ്യമായ കിനാവുകളിൽ മെനഞ്ഞ ചിത്രീകരണങ്ങൾ ഉപയോഗപ്പെടുത്തി മേളകളിലും മറ്റും പരിണാമത്തിനുള്ള തെളിവുകളായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു.
എന്നാൽ ഇവയ്ക്കൊന്നും തന്നെ പരിണാമവാദികളുടെ അടിസ്ഥാന പരാജയത്തെ മറച്ചുവെക്കാനാവില്ല.
എന്തുകൊണ്ടെന്നാൽ ഒരൊറ്റ പ്രോട്ടീൻ തന്നെ അതിന്റെ നിലനിൽപ്പിലേക്ക് വന്നതെങ്ങനെയെന്ന് വിശദീകരിക്കാൻ പരിണാമവാദികൾക്ക് കഴിയുകയില്ല. ജീവ ജാലങ്ങളുടെ പ്രാഥമിക ഘടനയായ പ്രോട്ടീനുകൾ സ്വയം അതിന്റെ നിലനിൽപ്പിലേക്ക് വരുവാനുള്ള സംഭവ്യത പൂജ്യമാണ്. എന്തെന്നാൽ നൂറിൽ പരം പ്രോട്ടീനുകൾ അവിടെ ലഭ്യമായിരിക്കേണ്ടത് പ്രൊട്ടീൻ നിർമാണത്തിൽ നിർബന്ധമായ ഒരു കാര്യമാണ്. ഈ തേജോമയമായ രൂപഘടനയുടെ അഭ്യധിക വിവരണങ്ങളിലേക്ക് നാം കടക്കേണ്ടതില്ല. മറ്റു പ്രോട്ടീനുകളുടെ അഭാവത്തിൽ ഒരു കേവല പ്രോട്ടീനിന് തനിയെ രൂപപ്പെടാനാവില്ല എന്ന യാഥാർത്ഥ്യം പരിണാമവാദത്തെ തകർത്തെറിയാൻ പോന്നതാണ്. ഒരു കേവല പ്രോട്ടീനു മുമ്പിൽ പരിണാമവാദികൾ അനുഭവിക്കുന്ന പരാജയം ഇതിനും എത്രയോ അധികമാണ്.
ഇത് കൂടാതെ:
- ഒരു കേവല പ്രോട്ടീൻ രൂപാന്തരപ്പെടുന്നതിന് ഡി.എൻ.എ യുടെ സാന്നിധ്യം അത്യന്താപേക്ഷികമാണ്.
- പ്രോട്ടീനിന്റെ സാന്നിധ്യമില്ലാതെ ഡി.എൻ.എ ക്ക് രൂപാന്തരപ്പെടുവാൻ കഴിയുകയില്ല.
- ഡി.എൻ.എ യുടെ സാന്നിധ്യമില്ലാതെ പ്രോട്ടീന് രൂപാന്തരപ്പെടാൻ കഴിയുകയില്ല.
- പ്രോട്ടിന്റെ അഭാവത്തിൽ മറ്റൊരു പ്രോട്ടീന് രൂപം കൊള്ളാൻ അസാധ്യമാണ്.
- ഒരു പ്രത്യേക പ്രോട്ടീന്റെ നിർമ്മാണത്തിൽ പങ്കു വഹിക്കുന്ന മറ്റൊരു പ്രോട്ടീന്റെ അഭാവത്തിൽ പ്രോട്ടീൻ രൂപഘടന അസാധ്യമാണ്.
- റൈബോസോമുകളില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- ആർ. എൻ. എ ഇല്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- എ.ട്ടി.പി ഇല്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- എ.ട്ടി.പി നിർമ്മിക്കാനുള്ള മൈറ്റോകോണ്ട്രിയകളില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- കോശ അണുകേന്ദ്രമില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- കോശദ്രവ്യമില്ലാതെ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- ഏതെങ്കുലുമൊരു കേവല കോശാംഗങ്ങളുടെ അഭാവത്തിൽ പ്രോട്ടീൻ നിർമ്മാണം സാധ്യമല്ല.
- എല്ലാ കോശാംഗങ്ങളുടെ നിലനിൽപ്പിനും പ്രവർത്തനങ്ങൾക്കും പ്രോട്ടീനിന്റെ സാന്നിധ്യം അത്യന്താപേക്ഷികമാണ്.
- ഈ കോശാംഗങ്ങളില്ലാതെ പ്രോട്ടീന് നിലനിൽക്കാനാവില്ല.
ലളിതമായി പറഞ്ഞാൽ,
ഒരൊറ്റ പ്രോട്ടീൻ നിർമ്മിതമാകണമെങ്കിൽ, കോശം മുഴുവനും നില നിൽക്കേണ്ടത് അത്യാവശ്യമാണ്. ഈ കോശം നാമിന്ന് കാണുന്ന എല്ലാ തരം സങ്കീർണ്ണതകളോടും കൂടി നില നിൽക്കുന്നു. എന്നാൽ ഇതിൽ ഒരു ചെറിയ ഭാഗം മാത്രമേ ശാസ്ത്രത്തിന് ഗ്രഹിക്കാൻ കഴിഞ്ഞിട്ടുള്ളൂ.!!!
ഈ യാഥാർത്ഥ്യങ്ങൾക്ക് മുമ്പിൽ പകച്ച പരിണാമവാദികൾ പിടിച്ച് നിൽക്കുവാൻ പുതിയ കെട്ടുകഥകൾ മുമ്പോട്ട് വെക്കുവാൻ നിർബന്ധിതരായി. ഇതിൽ പെട്ട ഒന്നാണ് റിച്ചാർഡ് ഡോക്കിൻസും മറ്റു പരിണാമവാദികളും മുമ്പോട്ട് വെച്ച " പരപ്രേരണയില്ലാതെ പകർപ്പെടുക്കുന്ന തന്മാത്ര". എന്നാൽ ഇത് അങ്ങേയറ്റം പരിഹാസ്യം ഉളവാക്കുന്നതും പൂർണ്ണമായും കബളിപ്പിക്കാൻ ഉദ്ദേശിച്ചിട്ടുള്ളതുമാണ്.
മനുഷ്യ കോശങ്ങളിലുള്ള ഒരു തന്മാത്രക്കും മറ്റൊരു തന്മാത്രയുടെ സഹായമില്ലാതെ പരപ്രേരണയില്ലാത്ത പകർപ്പെടുപ്പ് നടത്തുവാനുള്ള കഴിവില്ല. നാം മുമ്പ് കണ്ടതനുസരിച്ച്, പരിണാമ സിദ്ധാന്തം അതിന്റെ തുടക്കത്തിൽ നിന്നു തന്നെ വൻ പരാജയം ഏറ്റുവാങ്ങിയുട്ടുണ്ട്. ഒരു കേവല പ്രോട്ടീന്റെ മുന്നിൽ നിസ്സഹായരായി മാറിയ പരിണാമവാദികൾ ഭൂമിയിലെ ജീവവൈവിധ്യത്തിന്റെ വിഷയത്തിൽ മനുഷ്യസമൂഹത്തെ കബളിപ്പിക്കുന്നത് പരിണാമ ചതിയുടെ അളവുകോലിന്റെ ഒരു ദൃഷ്ടാന്തമാണ്.
2 . 350 ദശലക്ഷം ഫോസ്സിലുകൾക്ക് മുമ്പിലും പരിണാമവാദം തകർന്നടിയുന്നു.
( Evolution Has Collapsed in the Face of 350 Million Fossils )
ഫോസ്സിലുകളുടെ കാര്യത്തിലും പരിണാമവാദികൾ കൃത്രിമത്വം കോണ്ടുവരുന്നു. ആളുകളുടെ കണ്മുന്നിൽ ചതിയുടെ ചമയം തീർക്കുന്ന അവർ തന്നെ നിർമ്മിച്ച തെറ്റായ ഇടൽക്കണ്ണി ജീവജാലങ്ങളും തെറ്റായ മോഡലുകളും ചിത്രീകരണങ്ങളും മറ്റും കൊണ്ട് നിബിഡമാകുന്നു. ആളുകളെ അവരുടെ തത്വങ്ങളിലേക്ക് പാകപ്പെടുത്തുവാൻ ഈ തെറ്റിൽ മുഖരിതമായ ഉപാധികളെ ഇവർ ഉപയോഗപ്പെടുത്തുന്നു. എന്നാൽ ഒരു പരിണാമവാദിക്കും ഇതേ വരേ ഒരു ഫോസ്സിൽ ഉയർത്തിപ്പിടിച്ച് "ഇതാ പരിണാമവാദത്തിനുള്ള തെളിവ്" എന്ന് പറയുവാൻ സാധിച്ചിട്ടില്ല. ഇടക്കണ്ണി ജീവജാലങ്ങൾ എന്നത് സങ്കൽപ്പം മാത്രമാണ്. വർഷങ്ങളായി പരിണാമ മിഥ്യകൾക്ക് വിധേയമായവർക്ക് ഇതൊരു ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ്. പരിണാമവാദ പ്രസ

No comments:
Post a Comment